ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയിൽ കരപരിലാളന ജാലം..... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം... ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ..
(ഏഴു സ്വരങ്ങളും)
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ
--FEMALE-- Mm mm mm, mm mm mm mm Mm mm mm mm mm mm, mm mm mm mm, mm mm mm mm
Ek pyar ka nagma hai, maujon ki ravaani hai - 2 Zindagi aur kuch bhi nahin Teri meri kahaani hai Ek pyar ka nagma hai, maujon ki ravaani hai Zindagi aur kuch bhi nahin Teri meri kahaani hai Ek pyar ka nagma hai
La la la la la la, la la la la la la Kuch paakar khona hai, kuch khokar paana hai Jeevan ka matlab to aana aur jaana hai Do pal ke jeevan se ek umr churaani hai Zindagi aur kuch bhi nahin --MALE--(Purushotam Kumar pandey) Teri meri kahaani hai Ek pyar ka nagma hai --BOTH--
Tu dhaar hai nadiya ki, main tera kinaara hoon --MALE-- Tu mera sahaara hai, main tera sahaara hoon --FEMALE-- Aankhon mein samandar hai, aashaaon ka paani hai Zindagi aur kuch bhi nahin Teri meri kahaani hai Ek pyar ka nagma hai --BOTH--
--MALE-- Toofaan to aana hai, aakar chale jaana hai Baadal hai yeh kuch pal ka, chhaakar dhal jaana hai Parchhaaniyan reh jaati, reh jaati nishaani hai Zindagi aur kuch bhi nahin Teri meri kahaani hai Ek pyar ka nagma hai, maujon ki ravaani hai Zindagi aur kuch bhi nahin Teri meri kahaani hai Ek pyar ka nagma hai
മഞ്ഞണിഞ്ഞ മാമലയില്‍ കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍ താരാട്ടുമായ് ആരോമലേ... വരവായി ഓര്‍മ്മകളില്‍... കുരവയിടാന്‍ കുട പിടിക്കാന്‍ പോരൂ ശാരികേ..... (മഞ്ഞണിഞ്ഞ....)
ഈ ജന്മമാകെ എന്റെ വീഥിയിൽ സ്നേഹം വിളമ്പാൻ വന്നു ചേർന്നു നീ... എൻ പ്രാണൻ നീ... എൻ ദേവി നീ... കൂടൊന്നു കൂട്ടാൻ കൂടെ വാ... ചെല്ല ചെല്ല തേൻകിളികൾ ഊയലാടി പാടി... (മഞ്ഞണിഞ്ഞ...)
എൻ സ്വപ്നലോകം സഫലമാകുവാൻ എന്നും കിനാക്കൾ പൂത്തു പൂവിടാം... ഐശ്വര്യമായ്... സൗഭാഗ്യമായ്... വെൺചിറകുകൾ നീ വീശി വാ... മെല്ലെ മെല്ലെ അല്ലിപ്പൂക്കൾ മൗനരാഗം മൂളീ... (മഞ്ഞണിഞ്ഞ..)
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ ഈ മുൻ കോപം നിൻ കോപം കാണുമ്പോൾ ഇട നെഞ്ചിൽ ആയിരമാനകൾ വിരളും പേടി വിറയ്ക്കുന്നേ അതിനിടെ പുള്ളിപ്പുലി പോൽ ചീറി വരും അമ്മൂമ്മ വലയ്ക്കുന്നേ (ഒരു പുന്നാരം..)
ചെഞ്ചുണ്ടിൽ പുഞ്ചിരിയോ ചെമ്മാന കുങ്കുമമോ ശൃംഗാരം ചാലിച്ചു ചാർത്തി (2) ചിലങ്ക കെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു (2) നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളിൽ വിരുന്നു പകരുന്നു (2) മിഴികൾ കഥകൾ കൈമാറും നേരം കള്ളൻ അയ്യമ്പൻ കുറുമ്പു കാട്ടുന്നു (ഒരു പുന്നാരം..)
മാണിക്യകിങ്ങിണിയോ മാനത്തെ യൗവനമോ മുത്താരം ചൂടിച്ച ചേലിൽ (2) തുടിക്കുമെന്നിൽ നാണം തുളുമ്പി നിൽക്കുന്നു കിളിന്നു പെണ്ണിൽ നാണം തുളുമ്പി നിൽക്കുന്നു തളിർത്തു കിളിർത്ത മനസ്സിനുള്ളിൽ തപസ്സു തുടരുന്നു ചിറകും ചിറകും കുളിർ ചൂടും കാലം മെയ്യിൽ ഇളമെയ്യിൽ ഇക്കിളി കൂട്ടുന്നു (ഒരു പുന്നാരം..)
ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)
പതിനഞ്ചു പിറന്നാളിൻ തിളക്കം പിന്നെ പതിവായി ചെറുതാകും ചെറുപ്പം അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം അഴകിനൊരാമുഖമായ ഭാവം അതിലാരുമലിയുന്നൊരിന്ദ്രജാലം (2) പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)
മനസ്സു കൊണ്ടടുത്തുവന്നിരിക്കും നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും നമുക്കൊന്നിച്ചാകാശത്തോണിയേറാം നിറമുള്ള നക്ഷത്രത്താലി ചാർത്താം (2) നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നു കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...)
ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരേ ഓരോരോ നാളും മിന്നുമ്പോള്‍ താനേ നീറുന്ന പെണ്‍ മലരേ ആരാരും കാണാതെങ്ങോ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓംകാരം..)
തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ പൈതല്‍ പുന്നാരം ചൊല്ലും നേരം മാരന്‍ കൈ നീട്ടും നേരം അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയേ മിഴി തോരാതെന്നും നീ വെറുതേ ആദിത്യന്‍ ദൂരേ തേരേറും മുന്‍പേ കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ (ഓംകാരം..)
പ്രാണസഖീ.... പ്രാണസഖീ.... പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ....
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ...
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ....
മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ ഈശ്വരനോടൊരു ചോദ്യം കണ്ണുനീർ കടലിലെ കളിമൺ ദ്വീപിതു ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)
മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ ചെകുത്താനോടൊരു ചോദ്യം സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ ദുഖകടലിലെറിഞ്ഞു- എന്തിനീ ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)
ഓ..ഓ..ഓ.. ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴ പോലെ ഇടയ്ക്കു തളിർക്കും ഇടയ്ക്കു വിളറും ഇവിടെ ജീവിതങ്ങൾ ഓഹോ ഇവിടെ ജീവിതങ്ങൾ ( ഒരിക്കൽ...)
ഇത്തിരി പോന്ന മനസ്സിനുള്ളിൽ ഒത്തിരി മോഹങ്ങൾ പൂവായ് കൊഴിയും കായായ് കൊഴിയും ചിലതു കനിയാകും കൊതിച്ചതെല്ലാം നേടിയൊരാളേ തിരഞ്ഞു ഞാൻ വലഞ്ഞൂ (2) ദൈവമല്ലോ അവൻ ദൈവമല്ലോ (2) (ഒരിക്കൽ..]
ഉള്ളിൽ വിരിയും പൂവുകളെല്ലാം വാക്കായ് മണക്കില്ല പിറക്കുമ്പോഴേ മരിക്കും ശിശുക്കൾ ചിലർക്കു ബന്ധങ്ങൾ പറഞ്ഞതെല്ലാം ചെയ്യുന്നൊരാളേ തിരഞ്ഞു ഞാൻ കുഴഞ്ഞു (2) ദൈവമല്ലോ അവൻ ദൈവമല്ലോ (2)(ഒരിക്കൽ..)
ഒരു തിര തിര ഇരു തിര തിര ചെറു തിര തിര മറു തിര തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി കടംകഥകള്‍ പഴംകഥകള്‍ അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
അലകടലല അലയിളകുമ്പോള്‍ നുര പത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം അലകടലല അല ഇളകുമ്പോള്‍ നുരപത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം തിര വിരല്‍ തൊട്ടു മണല്‍ തരി അതില്‍ ഒരു നുര ചെറു പത നുര നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി തെന്നലതു പറപറന്നകലത്തെ മുളയുടെ കടലിന്റെ കരളിലെ കനവിന്നു കടം നല്‍കി മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ നാടറിഞ്ഞേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം .. നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം .. നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം. ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം.. ഓ..നിസ്വനം..കളനിസ്വനം.. (സഹ്യസാനു..)
ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കു നീര്‍ക്കുടവുമായ് . (2) നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍.. ഓ.. ശ്യാമ കേരകേദാരമേ..ശ്യാമ കേരകേദാരമേ.. ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ... (2) (സഹ്യസാനു.. )
പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2) കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍.. ഓ..സത്യധര്‍മ്മ കേദാരമേ..സത്യധര്‍മ്മ കേദാരമേ സ്നേഹ സദനമായ് വെല്‍ക നീ ..സ്നേഹ സദനമായ് വെല്‍ക നീ..(2)
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ കേരളം നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം... ഇളകിയാടുന്ന ഹരിത മേഖലയില്‍ അലയിടുന്ന കളനിസ്വനം.. ഓ..നിസ്വനം..കളനിസ്വനം .. (സഹ്യസാനു..)....(2)
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ
ചെറുകിളികൾ ഒന്നായ് വന്നു
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും
ഇഴചേർത്തു ചേലിൽ കൂടുകെട്ടി
മരമേകുമോരോ തുടുപ്പുള്ള തേൻപഴം
ചിരിയോടെ തമ്മിൽ പങ്കുവെച്ചു
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
മുകിലോളമെത്തും കൈ നീട്ടി മാമരം
വെയിലിന്റെ ചൂടറിയാത്തണൽ വിരിച്ചു
ഒരു പാട്ടിനീണം തൂവുന്നു ചുണ്ടുകൾ
മറുകൊമ്പിലിരുകിളികൾ കുഴൽ വിളിച്ചു
കുറുകിയും ചിറകുരുമ്മിയും
പലരുമെത്തിയോരോ കോണിൽ
നറുമണം ചിതറിയിതുവഴി
കഥമെനഞ്ഞ കാറ്റും വന്നു
ആനന്ദതാളം മണ്ണിൽ പൂപോലെ വിരിഞ്ഞു നിന്നൂ
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
ഇമചിമ്മിടുമ്പോൾ ഓരോ കനവുകൾ
തൂവലായ് പറന്നുപോവതെങ്ങോ
പകലിന്റെ തേരിൽ ഓരോ നിനവുകൾ
ചിറകടിച്ചലഞ്ഞുപോവതെങ്ങോ
കരുതിടും പ്രതീക്ഷയോടെ കിളികൾ പോയെങ്ങോ
ഇതുവരെ ഒഴുകി നമ്മളെല്ലാമൊന്നായ് നാളെ
പറക്കാനിതേതുതീരമോ
ഈ രാവും ദൂരെ മായവേ
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ
ചെറുകിളികൾ ഒന്നായ് വന്നു
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും
ഇഴചേർത്തു ചേലിൽ കൂടുകെട്ടി
മരമേകുമോരോ തുടുപ്പുള്ള തേൻപഴം
ചിരിയോടെ തമ്മിൽ പങ്കുവെച്ചു
ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളീ ഉദിമതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ
അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ ... ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളീ ഉദിമതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ
താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട് ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട് സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ് സ്നേഹക്കാവാണ് ഉമ്മ സഹന തണലാണ് ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളീ ഉദിമതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ
കണ്ണുള്ളോർക്കൊന്നും കണ്ണിൻ കാഴ്ചകൾ അറിയൂലാ കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ .. കണ്ണുള്ളോർക്കൊന്നും കണ്ണിൻ കാഴ്ചകൾ അറിയൂലാ കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ . ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ് മനസുറപ്പുള്ളോര് ഉമ്മ മധുരക്കനിയാണ് ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളീ ഉദിമതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ അമ്മിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ ... ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളീ ഉദിമതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ
മക്കത്ത് പൂത്തൊരു ഈന്ത മരത്തിലെ ഓരിലയായെങ്കിൽ.... ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ മൺത്തരിയായെങ്കിൽ.... മുത്ത് ബിലാലിന്റെ..... മുത്ത് ബിലാലിന്റെ... ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ.... മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ ഞാൻ അന്നു പിറന്നെങ്കിൽ.... ആ...ആ.... അന്നു പിറന്നെങ്കിൽ...! മക്കത്ത് പൂത്തൊരു ഈന്ത മരത്തിലെ ഓരിലയായെങ്കിൽ.... ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ മൺത്തരിയായെങ്കിൽ........!
സത്യ മുഹമ്മദ് ഉദിചൊരു നാട്ടിലെ മുന്തിരി യായീലാ.... നിത്യ സലാമത് ഒയുകും പുരിയിലെ പൊൻക്കിളിയായീലാ...! സത്യ മുഹമ്മദ് ഉദിചൊരു നാട്ടിലെ മുന്തിരി യായീലാ.... നിത്യ സലാമത് ഒയുകും പുരിയിലെ പൊൻക്കിളിയായീലാ...! വീര ബധർ ഷുഹദാക്കളെ കയ്യിലെ വാൾമുനയായീലാ.... ശൂരിദരായൊരു അലിയാർ തങ്ങളെ വീര്യവും കിട്ടീലാ.... ആശിചു പോയീ ഞാൻ അർഹമു റാഹിമെ.... ആശിചു പോയീ ഞാൻ അർഹമു റാഹിമെ.... മക്കത്ത് പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ.... ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വഴിയിയിലെ മൺത്തരിയായെങ്കിൽ....
പുണ്യ പൊരുളാം ഖുർഹാൻ കേട്ട ഹിറാ ഗുഹയായീല... പുളകപ്പൊലിവാം സംസമിൻ നാട്ടിലെ ഒട്ടകമായീലാ.....! പുണ്യ പൊരുളാം ഖുർഹാൻ കേട്ട ഹിറാ ഗുഹയായീല... പുളകപ്പൊലിവാം സംസമിൻ നാട്ടിലെ ഒട്ടകമായീലാ.....! അൻസാരി തങ്ങളെ ആശ്രിതനാവാൻ ഭാഗ്യവും കിട്ടീലാ.... അഷ്രഫുൾ ഹൽക്കിന്റെ പൂമൊയി ക്കേൾക്കാൻ ഭാഗ്യവും കിട്ടീലാ.....! ആശിചു പോയീ ഞാൻ അർഹമു റാഹിമെ.... ആശിചു പോയീ ഞാൻ അർഹമു റാഹിമെ....! മക്കത്ത് പൂത്തൊരു ഈന്ത മരത്തിലെ ഓരിലയായെങ്കിൽ.... ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വയിയിലെ മൺത്തരിയായെങ്കിൽ.... മുത്ത് ബിലാലിന്റെ ..... മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ.... മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ ഞാൻ അന്നു പിറന്നെങ്കിൽ.... ആ...ആ.... അന്നു പിറന്നെങ്കിൽ...! മക്കത്ത് പൂത്തൊരു ഈന്ത മരത്തിലെ ഓരിലയായെങ്കിൽ.... ഹക്കൊത്ത മുഹമ്മദ് നടക്കൊണ്ട വയിയിലെ മൺത്തരിയായെങ്കിൽ....
കണ്ണീർ പാഠം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങു പോയി സുബ്ഹാനെ നീ ഇടനെഞ്ചു പൊട്ടി പാടി ഞാൻ കണ്ണ് മൂടി പോകയായി ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ....
കണ്ണീർ പാഠം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ
കാറ്റ് വീഴ്ത്തും പൂമരം ഇണനൂലു പൊട്ടിയ പമ്പരം നീറ്റിലലയും തോണിയിൽ പിടയുന്നു തീരാ ഗദ്ഗദം നോവിൻറെ മാറിൽ മോഹത്തിന് ഖബറും ഞാനിന്നടക്കി പിരിയവേ .. മാവിന്റെ ചോട്ടിൽ പട്ടുറുമാലും ഒപ്പനപ്പാട്ടും തേങ്ങിയോ .. കെസ്സു പാട്ടിൻ ഈണമെല്ലാം എങ്ങു പോയി മാഞ്ഞിടുന്നു .. കണ്ണ് നീരും ബാക്കി തന്നു നീ മറഞ്ഞോ ഓമലേ .. എന്റെ ഓമലേ ....
കണ്ണീർ പാഠം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ
ഇല്ല പൊന്നെ ജീവിതം ഷഹനായി മൂളി .. നൊമ്പരം എന്റെ കളിമൺ കോട്ടയും ഉടയുന്നു തോരാ മാരിയിൽ ജന്മത്തിലാദ്യം കിതാബിലെഴുതി എല്ലാമേ നീയും ഉടയോനേ.... ഞാനറിഞ്ഞില്ല എന്നെയും വിട്ടു നീപോകുമെന്ന റാണിയെ തമ്പുരാനേ കേൾക്കണേ നീ എന്റെ നോവിൻ ഈ വിലാപം എന്നെ നീ ഇന്നേകനാക്കി പോയി മറഞ്ഞോ ഓമലേ എന്റെ ഓമലേ ....
കണ്ണീർ പാഠം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ എങ്ങു പോയി സുബ്ഹാനെ നീ ഇടനെഞ്ചു പൊട്ടി പാടി ഞാൻ കണ്ണ് മൂടി പോകയായി ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ....
കണ്ണീർ പാഠം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്നില്ക്കയാണ്നീല മേഘം കോന്തലക്കൽ നീ എനിക്കായ് കെട്ടിയ നെല്ലിക്കാ കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ
പാഠപുസ്തകത്തിൽ മയിൽപീലി വെച്ചു കൊണ്ട് പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട് ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന് ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത് നില്ക്കയാണ്നീല മേഘം
ഞാനൊരുത്തൻ നീയൊരുത്തി നമ്മൾ തന്നിടയ്ക്ക്.. വേലികെട്ടാൻ ദുർവ്വിധിക്ക് കിട്ടിയോ മിടുക്ക്... എന്റെ കണ്ണു നീരിൽ തീർത്ത കായലിൽ ഇഴഞ്ഞ്... നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു....
ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത് നില്ക്കയാണ്നീല മേഘം
ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ... ധീരതയാലെ ശോഭിതം ഫാത്തിമ ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ ദാനമായ് ജീവിതം നൽകിയ ഫാത്തിമ ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ
ആരും കാണാതെ...ആരും അറിയാതെ... നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ. കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ യാ പൂമുഖം എന്റ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ...ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ
എൻ മുന്നിലായ് നീ വന്ന നാൾ അന്നെന്നുള്ളിൽ പെയ്‌തു ഇഷ്കിൻ മഴാ നിറമഞ്ഞുപോൽ നീ തെളിയവേ മോഹാബത്തുമായ് ഞാൻ നിൻ വഴികളിൽ ആരും കണ്ടാൽ കൊതിച്ചീടും പെണ്ണാണു നീ മൊഞ്ചിൽ തീർത്തുള്ള ആ ഖൽബെനിക്കുള്ളതാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ..
നിന്നരികിലായ് ഞാൻ വന്നതും ആ മിഴികളെ ഞാൻ തിരയുന്നതും ചെറു പുഞ്ചിരി യാൽ നീ മാഞ്ഞതും അന്നോടെ നീ എൻ നിഴലായതും മിഴികൾ കൊണ്ടുള്ള ഈ പ്രണയം ഒരു ഹാജത്താ ഖൽബ് തീരത്തുള്ള സ്വപ്നത്തിൽ നീ ഹൂറിയായ് പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ.. കണ്ട നാൾ തൊട്ടേ ഞാൻ നിൻറെ യാ പൂ മുഖം എൻ്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ.. കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ യാ പൂ മുഖം എന്റ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ഊം ഊം ഊം ഹാ ഹാ ഹാ ഊം ഊം ഊം ഹാ ഹാ ഹാ
ചിത്രം: അഭിമാനം ( 1975 ) ശശികുമാര്‍ രചന: ശ്രീകുമാരന്‍ തമ്പി സംഗീതം: ഏ.റ്റി. ഉമ്മര്‍ പാടിയതു: യേശുദാസ്
പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.. മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
പാപത്തിൻ കഥകൾ രചിച്ചൊരെൻ കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2) അമ്പല പൂപോൽ വിശുദ്ധമാം അധരം ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല.. ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ വാടിയ നിർമ്മാല്യം ഞാൻ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ നിന്റെ കൊട്ടാരം പരിചാരകൻ... (2) കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സു ചെയ്യും നിൻ സേവകൻ.. (2) പാടാത്ത ഭക്തി ഗീതമല്ലേ നീ ഇടറിയ സ്വരധാര ഞാൻ..
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.. മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ വഴി ക്കറിയാം അതെന്നാലുമെന്നും പടി വാതിലോളം ചെന്നകലത്താ വഴിയാകെ മിഴി പാകി നിൽക്കാറുണ്ടല്ലോ മിഴി പാകി നിൽക്കാറുണ്ടല്ലോ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലൊ
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദ വിന്യാസം കേട്ട പോലെ വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം ഒരു മാത്ര കൊണ്ടു വന്നല്ലൊ ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴി യിലേക്കിരു കണ്ണും നീട്ടുന്ന നേരം വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു..
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Kaise mill gaya kahan mill gaya
Humne to dhundh liya saara zamana
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi.
shaam kar gayi, tere naam kar gayi
aise haseen chehray ko ab na bhulana
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milu ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gaye
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gayi
usne jo kaha, tumne bhi suna
yeh baat aur kisi ko na batana
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day
ആ.... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം...
ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ... പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം... ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ... പൂമേടുകൾ രാഗ തേൻകൂടുകൾ... തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം.. എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ...
ആകാശം നിറയുന്ന സുഖമോ നീ...ആത്മാവിലൊഴുകുന്ന മധുവോ നീ.. മോഹിച്ചാൽ ഞാൻ നിൻറെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി.. സീമന്തിനീ...സ്നേഹ പാലാഴിയിൽ... ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ... തീരങ്ങൾ തീരങ്ങൾ തേടി ഓമലേ...തുഴയാം.. എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം... ലലലല ലാ ലലല...ഉം....
ചിത്രം യാത്ര (1985) ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം ഇളയരാജ ആലാപനം കെ ജെ യേശുദാസ്, അമ്പിളി, കോറസ്, അന്ന സംഗീത, ആന്റണി ആന്റോ
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണര്‍ത്തും തുടിമുഴങ്ങി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ആരുടെമായാ മോഹമായ് ആരുറ്റെ രാഗ ഭാവമായ് ആരുടെമായാ മോഹമായ് ആരുറ്റെ രാഗ ഭാവമായ് ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്