ആരും കാണാതെ...ആരും അറിയാതെ... നിന്റെയാ പുഞ്ചിരി എന്നിലായ് നൽകുമോ. കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ യാ പൂമുഖം എന്റ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ...ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ
എൻ മുന്നിലായ് നീ വന്ന നാൾ അന്നെന്നുള്ളിൽ പെയ്‌തു ഇഷ്കിൻ മഴാ നിറമഞ്ഞുപോൽ നീ തെളിയവേ മോഹാബത്തുമായ് ഞാൻ നിൻ വഴികളിൽ ആരും കണ്ടാൽ കൊതിച്ചീടും പെണ്ണാണു നീ മൊഞ്ചിൽ തീർത്തുള്ള ആ ഖൽബെനിക്കുള്ളതാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ..
നിന്നരികിലായ് ഞാൻ വന്നതും ആ മിഴികളെ ഞാൻ തിരയുന്നതും ചെറു പുഞ്ചിരി യാൽ നീ മാഞ്ഞതും അന്നോടെ നീ എൻ നിഴലായതും മിഴികൾ കൊണ്ടുള്ള ഈ പ്രണയം ഒരു ഹാജത്താ ഖൽബ് തീരത്തുള്ള സ്വപ്നത്തിൽ നീ ഹൂറിയായ് പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ പെണ്ണേ നീ മാത്രമാ നെഞ്ചിൽ നീ മാത്രമാ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ.. കണ്ട നാൾ തൊട്ടേ ഞാൻ നിൻറെ യാ പൂ മുഖം എൻ്റെ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ആരും കാണാതെ... ആരും അറിയാതെ... നിന്റെ യാ പുഞ്ചിരി എന്നിലായ് നൽകുമോ.. കണ്ട നാൾ തൊട്ടേ ഞാൻ നിന്റെ യാ പൂ മുഖം എന്റ ഇടനെഞ്ചിലായ് എന്നും ചേർത്തീടാം ഞാൻ നീ മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ.. മാഞ്ഞീടല്ലേ പോയ് മറഞ്ഞീടല്ലേ നീ ഇല്ല എങ്കിൽ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ വെറും മണ്ണാണ് ഞാൻ ഊം ഊം ഊം ഹാ ഹാ ഹാ ഊം ഊം ഊം ഹാ ഹാ ഹാ
ചിത്രം: അഭിമാനം ( 1975 ) ശശികുമാര്‍ രചന: ശ്രീകുമാരന്‍ തമ്പി സംഗീതം: ഏ.റ്റി. ഉമ്മര്‍ പാടിയതു: യേശുദാസ്
പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.. മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
പാപത്തിൻ കഥകൾ രചിച്ചൊരെൻ കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2) അമ്പല പൂപോൽ വിശുദ്ധമാം അധരം ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല.. ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ വാടിയ നിർമ്മാല്യം ഞാൻ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ നിന്റെ കൊട്ടാരം പരിചാരകൻ... (2) കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സു ചെയ്യും നിൻ സേവകൻ.. (2) പാടാത്ത ഭക്തി ഗീതമല്ലേ നീ ഇടറിയ സ്വരധാര ഞാൻ..
പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം.. മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ... പൊട്ടി കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലൊ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ വഴി ക്കറിയാം അതെന്നാലുമെന്നും പടി വാതിലോളം ചെന്നകലത്താ വഴിയാകെ മിഴി പാകി നിൽക്കാറുണ്ടല്ലോ മിഴി പാകി നിൽക്കാറുണ്ടല്ലോ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലൊ
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദ വിന്യാസം കേട്ട പോലെ വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം ഒരു മാത്ര കൊണ്ടു വന്നല്ലൊ ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴി യിലേക്കിരു കണ്ണും നീട്ടുന്ന നേരം വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു..
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Phir kisi ke chehre ka rang khil gaya
Bichhada huaa aaj koi usko mill gaya
Kaise mill gaya kahan mill gaya
Humne to dhundh liya saara zamana
Hawa hawa aye hawa khusboo luta de
Kahan khuli haa khuli zulf bata de
Ab uska patta de jara mujhko batta de
Main usse milunga ik baar milla de
Yaar milla de dildaar milla de
Yaar milla de dildaar milla de
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi
Ye adda bhi uski kyaa kaam kar gayi
Jaate jaate ek haseen shaam kar gayi.
shaam kar gayi, tere naam kar gayi
aise haseen chehray ko ab na bhulana
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milu ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gaye
zindagi ki dhoop ko saaya kar gayi
aaj mere paas se woh guzar gayi
usne jo kaha, tumne bhi suna
yeh baat aur kisi ko na batana
hawa hawa eh hawa, khusbhoo luta day
kahaan khuli haan khuli, zulf bata day
ab uska pata day, zara mujhko bata day
main usse milon ga, ek bar mila day
yaar mila day, dildaar mila day
yaar mila day, dildaar mila day
ആ.... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം...
ഏഴേഴു ചിറകുള്ള സ്വരമാണോ നീ..ഏകാന്ത യാമത്തിൻ വരമാണോ... പൂജയ്ക്കു നീ വന്നാൽ പൂവാകാം..ദാഹിച്ചു നീ നിന്നാൽ..പുഴയാകാം... ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ... പൂമേടുകൾ രാഗ തേൻകൂടുകൾ... തോരാതെ തോരാതെ..ദാഹമേഘമായ്..പൊഴിയാം.. എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ...
ആകാശം നിറയുന്ന സുഖമോ നീ...ആത്മാവിലൊഴുകുന്ന മധുവോ നീ.. മോഹിച്ചാൽ ഞാൻ നിൻറെ മണവാട്ടി..മോതിരം മാറുമ്പോൾ വഴികാട്ടി.. സീമന്തിനീ...സ്നേഹ പാലാഴിയിൽ... ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ... തീരങ്ങൾ തീരങ്ങൾ തേടി ഓമലേ...തുഴയാം.. എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ... എന്നും എന്നും എൻ മാറിൽ..മഞ്ഞു പെയ്യും പ്രേമത്തിൻ.. കുഞ്ഞുമാരി കുളിരായ് നീയരികേ... ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്യത രാഗം.. ജീവൻറെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം... ലലലല ലാ ലലല...ഉം....
ചിത്രം യാത്ര (1985) ചലച്ചിത്ര സംവിധാനം ബാലു മഹേന്ദ്ര ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം ഇളയരാജ ആലാപനം കെ ജെ യേശുദാസ്, അമ്പിളി, കോറസ്, അന്ന സംഗീത, ആന്റണി ആന്റോ
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ എവിടെ സ്വര്‍ഗ്ഗ കന്യകള്‍ എവിടെ സ്വര്‍ണ്ണചാമരങ്ങള്‍ ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണര്‍ത്തും തുടിമുഴങ്ങി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ആരുടെമായാ മോഹമായ് ആരുറ്റെ രാഗ ഭാവമായ് ആരുടെമായാ മോഹമായ് ആരുറ്റെ രാഗ ഭാവമായ് ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ് കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ് മാമല നീലിമ പെറ്റൊരു വെള്ളിച്ചോല ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത് നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത്
എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ളു തുടുത്താണ്
തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ...... തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ
സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ നിന്നമൃതം തന്നിട്ടെന്നിലെയെന്നെയനശ്വരനാക്കാൻ നിന്നിൽ നിറഞ്ഞോരനുരാഗ സത്ത് പകർന്നു തരാമോ എന്നിലെക്കൊന്നായ് ലയിച്ചു ചേരാമോ നീ കാട്ടു പെണ്ണേ
ഹൃദയത്തിൻ കനി പിഴിഞ്ഞ ചായത്തിൽ എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ.... മുഖം വരയ്‌ക്കുവാൻ മുതിരുമ്പോൾ രണ്ട് മുഖങ്ങളൊന്നൊന്നായ് തെളിയുന്നൂ മുന്നിൽ വിരലുകൾ കത്തും തിരികളാവുന്നൂ ഒരു ചിത നെഞ്ചിൽ എരിഞ്ഞു കാളുന്നു ഒരു നിശാഗന്ധി പൊലിയും യാമമായ് ഒരു മൗനം തേടി മൊഴികൾ യാത്രയായ് ഒരു മൗനം തേടി മൊഴികൾ യാത്രയായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..) എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ (2) ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്.. നിന്നെ തഴുകുന്നതായ്.. ഒരു ചെമ്പനീര്‍...
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്.. നിന്നെ പുണരുന്നതായ്..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ (2) ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ കാറ്റിനു പുഞ്ചിരി .. ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല് കണ്ട് രസിച്ചു നാടൻ പാടും ചേലില് പൂരം കൊണ്ടാടുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ ... വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ
പാവത്തിന്റെ ചങ്കടുപ്പിൻ തീ കൊണ്ട് കഞ്ഞി വച്ച് ... കണ്ണുനീരിൻ ഉപ്പുമിട്ട് സ്വാദു കൂട്ടി മോന്തുന്നോരേ .... വിധി എറിയുന്ന തൂശികൾ തറഞ്ഞിറങ്ങിയ ജീവിതം അന്തിചർച്ചക്കെടുത്തിട്ടു പന്തടിക്കും നേരത്തു പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ ... വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ
ഒറ്റക്കണ്ണൻ ക്യാമറയ്‌ക്കോ ചോരയൂറ്റാൻ ആളെമതി ചെന്നുപെട്ടാൽ പെട്ടവനോ പിന്നെ വെറും നോക്ക് കുത്തി വിളമ്പിയ ചുടു വാർത്തകൾ തണുത്തുറയുന്ന വേളയിൽ പിന്നവനെ ചാക്കിൽ കെട്ടി പാതവക്കിൽ തള്ളുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചാത്തോരെ ... വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ
ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ കാറ്റിനു പുഞ്ചിരി .. ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല് കണ്ട് രസിച്ചു നാടൻ പാടും ചേലില് പൂരം കൊണ്ടാടുമ്പോൾ പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ ഉള്ളം ചത്തോരേ ... വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ വാക്കിൻ വാളുണ്ടോ വീറുമുണ്ടോ
പടപ്പു പടപ്പോട് പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാപടപ്പു പടപ്പോട് പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചുനോക്ക് മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക് ... (2)അതിലേത് ജാതിക്കും കേറാമെന്നാക്ക് അതിവേഗം നിസ്‌കാര പായാവിരിക്ക് ..(2)പടപ്പു പടപ്പോട് പിരിശത്തിൽ നിന്നൊളി ..പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്ന്യം പോരാടി പോരാടിനിൽക്കേണ്ടാപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ടാ
ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ നിന്നായുഗ സംഗമങ്ങൾ ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ ഇടിഞ്ഞു വീഴുന്നു - കാറ്റിൽ ഇടിഞ്ഞു വീഴുന്നു ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു ധർമ്മനീതികൾ താടി വളർത്തി തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നു പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
ഭാവിചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവിൽ ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു തത്ത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു കത്തിയെരിയുന്നു പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു മാമകകരാംഗുലീ ചുംബനലഹരിയിൽ പ്രേമസംഗീതമായ് നീ പുറത്തു വന്നു ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചു നിന്നു (02 ) നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ താളമടിക്കാൻ പോലും മറന്നു പോയി ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എൻ മനോമുകുരത്തിൽ വിരുന്നുവന്നു ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ മധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും സുന്ദരവാസന്ത ശ്രീയെന്നപോലെ മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികിൽ വന്നൂ
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു മാമകകരാംഗുലീ ചുംബനലഹരിയിൽ പ്രേമസംഗീതമായ് നീ പുറത്തു വന്നു
കന്നിപ്പൂമാനം പോറ്റും തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി പൂവിൻ കാതിൽ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2) ഈ മണ്ണിലും...ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു
രാരീ രാരീരം രാരോ....
ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവിൽ (2) സ്നേഹത്തിൻ ദാഹവുമായ് നമ്മൾ ശാരോനിൻ തീരത്തിന്നും നിൽപ്പൂ (2) ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു
ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഒന്നു തൊടാനുള്ളില്‍ തീരാമോഹം ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം ഇനിയെന്തുവേണം ഇനിയെന്തുവേണം ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
(ഒന്നു തൊടാന്‍)
നീ വരുന്ന വഴിയോരസന്ധ്യയില്‍ കാത്തു കാത്തു നിഴലായി ഞാന്‍ അന്നു തന്നൊരനുരാഗരേഖയില്‍ നോക്കി നോക്കിയുരുകുന്നു ഞാന്‍ രാവുകള്‍ ശലഭമായ്... പകലുകള്‍ കിളികളായ്... നീ വരാതെയെന്‍ രാക്കിനാവുറങ്ങി ഉറങ്ങി...
ഇനിയെന്തുവേണം ഇനിയെന്തുവേണം ഈ മൗനമേഘമലിയാന്‍ പ്രിയംവദേ
വിസ .. വിസ.... സ്വപ്നം പലതും വിറ്റു പെറുക്കി സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ എണ്ണപ്പാടം തേടി പാവം മാനവഹൃദയം പോലും പാടു പെടുന്നിതു നേടാന്‍ പാടു പെടുന്നിതു നേടാന്‍ (സ്വപ്നം പലതും)
ഇക്കരെനിന്നാല്‍ അക്കരെയെല്ലാം പച്ച നിറഞ്ഞ നിലങ്ങള്‍ അക്കരെയെത്താന്‍ പച്ച പിടിക്കാന്‍ ആശനിറഞ്ഞ മനങ്ങള്‍ അക്കരെയായവരെത്ര ലക്ഷം നേടിയോരെത്ര (സ്വപ്നം ..)
നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...)
ആ..ആ..ആ..ആ മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം മിഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം
നിനവുകൾ തൻ നീലക്കടൽ തിരകളിൽ നിൻ മുഖം മാത്രം കടലലയിൽ വെളുത്ത വാവിൽ പൂന്തിങ്കൾ പോലെ (നിനവുകൾ..) (മിഴിയിണ..)
കല്പന തൻ ആരാമത്തിൽ പ്രേമവാഹിനി ഒഴുകുമ്പോൾ കല്പടവിൽ പൊൻ കുടമായ് വന്നു നിന്നോളേ നിന്റെ മലർമിഴിയിൽ തെളിയുന്ന കവിതകൾ ഞാൻ വായിച്ചപ്പോൾ കവിതകളിൽ കണ്ടതെല്ലാം എന്റെ പേർ മാത്രം മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ ഞാൻ മാത്രം മിഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം
മണിയറയിൽ ആദ്യരാവിൽ വികൃതികൾ നീ കാണിച്ചെന്റെ കരിവളകൾ പൊട്ടിപ്പോയ മുഹൂർത്തം തൊട്ടേ കരളറ തൻ ചുമരിങ്കൽ പലവർണ്ണ ചായത്തിങ്കൽ എഴുതിയതാം ചിത്രങ്ങളിൽ നിൻ മുഖം മാത്രം
മിഴിയിണ ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം മിഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ നീ എന്‍ മടി മേലെ മയങ്ങൂ നീ എന്‍ മടി മേലെ
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ നീ എന്‍ മടി മേലെ മയങ്ങൂ നീ എന്‍ മടി മേലെ
അമ്പിളീ ......നിന്നെ പുല്‍കി... അംബരം പൂകി ഞാന്‍ മേഘമായ് (02 ) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ...കനവു കണ്ടുണരാനായ് ഉഷസ്സ ണയുമ്പോള്‍ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ ....നീ എന്‍ മടി മേലെ ആരിരോ ആരിരാരാരോ
എന്റെ മടിയെന്നും ...നിന്റെ പൂമഞ്ചം എന്‍ മനമെന്നും നിന്‍ ..പൂങ്കാവനം ഈ ജന്മത്തിലും .വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ.. മഞ്ഞിന്‍മണി പോലെ മയങ്ങൂ നീ ഈ ലത മേലെ.... മയങ്ങൂ നീ എന്‍ മടി മേലെ... ആരിരോ ആരിരാരാരോ ആരിരോ ആരിരാരാരോ
കാലമറിയാതെ ....ഞാന്‍ അച്ഛനായ് കഥയറിയാതെ നീ .....പ്രതിഛായയായ് നിന്‍ മനമെന്‍ ധനം... നിന്‍ സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗ മണിമാളിക മധുസ്വരം പോലെ ...മണിസ്വനം പോലെ മയങ്ങൂ ഗാന കുടം മേലെ മയങ്ങൂ നീ എന്‍ മടി മേലെ അമ്പിളീ .....നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ നീ എന്‍ മടി മേലെ മയങ്ങൂ നീ എന്‍ മടി മേലെ